Monday, July 28, 2008

പെണ്‍ വാണിഭം

MM TV യിലെ‘നേരെ ചൊവ്വേ‘ യില്‍ ഒരു സൂപ്പര്‍ നടനോട് ജോണി ലൂക്കോസിന്റെ പച്ചയായ ചോദ്യത്തിന്റെ സാരാംശം ഇങ്ങനെയായിരുന്നു :
“നിങ്ങള് പല ശ്രീകോവിലുകളിലായി മൂവായിരാമത്തെ ‘വെടി’ ‍പൊട്ടിച്ചതിന്റെ ആഘോഷം കൊച്ചീയിലെ ഒരു ഹോട്ടലില്‍ വെച്ചു നടത്തിയെന്നു കേട്ടല്ലോ?”
“എണ്ണം കണക്കാക്കിയതില്‍ ചിലപ്പോള്‍ പിശകു വരാം മുവായിരമോ മുവായിരത്തി പത്തോ ആകാം“
എന്നു സരസമായി പറഞ്ഞ് ആ മഹാ നടന്‍ ചോദ്യം സൂപ്പറായിട്ട് അംഗീകരിക്കുകയാണ് ചെയ്തത്.
ഒട്ടും അസഹിഷ്ണുതയില്ലാതെ..ഭയങ്കര ചങ്കൂറ്റം തന്നെ..
പല പല ശ്രീകോവിലുകളില്‍ അമിട്ടും മാലപടക്കങ്ങളും പൊട്ടിക്കാന്‍ കരുത്തില്ലാത്തവര്‍ ഒരു പൊട്ടാസെങ്കിലും കല്ലിലടിച്ചു പൊട്ടിക്കാമെന്നു കരുതി ഹോട്ടലിലും ലോഡ്ജുകളിലും രാപാര്‍ക്കും.ചിലപ്പോള്‍ പകല്‍ വെട്ടത്തിലും ഒരു കൈ നോക്കാനിറങ്ങും..
ബ്രായുടെ ഹുക്കും അടിപാവാടയുടെ ചരടും അഴിക്കും മുമ്പ് വാതിലില്‍ പോലീസ് മുട്ടും..
റൂമിലേക്ക് ഇരച്ചു കയറുന്ന പോലീസുകാര്‍ കുലപ്പിച്ച ‘നേന്ത്രപഴ‘ത്തില്‍ പിടിച്ചു ഞെരുക്കും..കാമം കാറ്റുകുത്തിയ ബലൂണ്‍ കണക്കെ ട്രാജഡിയാവും..പത്രമാധ്യമങ്ങളില്‍ എരിപൊരി വാര്‍ത്തയും വരും..
മാനം കപ്പലു കയറിയ ചിലര്‍ പാവാട വള്ളിക്ക് ബലമില്ലാത്തതോണ്ട് സാരിത്തലപ്പില്‍ സാരി കുരുക്കി ചാവുകയും ചെയ്യും..
മാനത്തെ മിന്നുന്ന നക്ഷത്രങ്ങളും ഭൂമിയിലെ കരിപുരണ്ട ജീവിതങ്ങളും തമ്മിലുള്ള വ്യത്യാസമാണിത്.
പെണ്ണുള്ളിടത്തെല്ലാം വാണിഭമുണ്ടാകുമെന്നും അമേരിക്കയില്‍ ചായ കുടിക്കുന്നപോലാണതെന്നും പണ്ട് നായനാര്‍ സഖാവ് പറഞ്ഞ പോലെ സിനിമാലോകത്തും ചായ കുടിപോലെയാണ് കാര്യങ്ങള്‍ എന്നു കേട്ടിട്ടുണ്ട്. കത്തിച്ച സിഗരറ്റില്‍ നിന്നും കൂട്ടുകാര്‍ ഒരു പഫ് എടുക്കുന്ന പോലെ എന്നൊക്കെ കരുതി വീടും കുടീയും വിട്ട് നക്ഷത്ര ലോകത്ത് ചേക്കേറിയ ആണ്‍പറ്റങ്ങള്‍ ഏറെയും, സ്റ്റാര്‍ ലീലാവിലാസം കണ്ടും ഗോസിപ്പുകള്‍ കേട്ടും തുപ്പലവും ഇറക്കി നടക്കുകയാണെന്നത് വേറെ കാര്യം..‍

Monday, July 21, 2008

പെണ്ണ് = തേങ്ങാപ്പീര

ക്ലാക് ക്ലാക് ..എന്താണൊരു ശബ്ദം?
അതാ മുറ്റത്തൊരു മൈന. നോ ബ്ലോഗക്കാദമിയിലൊരു മൈന.
കുറെ ആണ്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ തേങ്ങാപ്പീരപോലെ ഒരു പെണ്‍ബ്ലോഗര്‍..
ബ്ലോഗ് ശില്പശാലയില്‍ സജീവമായി കാണുന്നുണ്ട് ഈ പെണ്‍പുലിയെ.
പെണ്‍ സാന്നിധ്യം ശില്പശാലയില്‍ ഒന്നിലൊതുങ്ങുന്നതിലാണ് ചെഗുവേരക്ക് കലിപ്പ്.
പഞ്ചായത്തില്‍ 33 % സംവരണം വന്നിട്ടൊരുപാടായി. പാര്‍ലിമെന്റിലും 33 % പെണ്ണിരിപ്പിടങ്ങള്‍ വരാന്‍ പോകുന്നു.
ബ്ലോഗക്കാദമി ഒരു വനിതാ ശില്പശാല നടത്തി ഒരുപാട് പെണ്ണുങ്ങളെ ബ്ലോഗര്‍മാരാക്കണം. അക്കാദമിയുടെ വിശാല മനസ്സുകള്‍ (വിശാല മനസ്കന്‍ മാത്രമല്ല) ഒത്തുപിടിച്ചാല്‍ കുടുംബശ്രീ അയല്‍ക്കൂട്ടം മുഖേന സ്ത്രീ വീടകം വിട്ട് സമൂഹത്തില്‍ സജീവമായതുപോലെ ബ്ലോഗാനും കുറെ പെണ്‍പടയെ കിട്ടുമെന്നുറപ്പുണ്ട്. അയല്‍ക്കൂട്ടത്തില്‍ പോകാന്‍ തുടങ്ങിയതില്‍ പിന്നെ പെണ്ണുമ്പിള്ളക്ക് നാവ് നാലുമുഴം കൂടിയെന്ന് ഒരു ഭര്‍ത്താവ് ചെഗുവേരയോട് ഈയിടെ പറഞ്ഞിരുന്നു.
പെണ്ണുങ്ങള്‍ കുറേ എണ്ണം ബ്ലോഗാന്‍ തുടങ്ങിയാല്‍ ഭൂലോഗത്തിന് ഒരു ചൂടും ആവേശവും വന്നോളും. പെണ്‍ പുലികള്‍ മാത്രമല്ല. പുള്ളിമാനുകളും പേടമാനുകളും കൂട്ടത്തില്‍ കാണുമല്ലോ..ബ്ലോഗ് ശില്പ ശാലയില്‍ പെണ്‍ സാന്നിധ്യം ഏറിയാല്‍ ചെഗുവേര വിപ്ലവപാതയൊക്കെ ഉപേക്ഷിച്ച് അക്കാദമി ഭാരവാഹിയാകാന്‍ ഒരു യുദ്ധ മുന്നേറ്റം നടത്തും. ബൊളീവിയന്‍ ഡയറി ഉറക്കമിളച്ച് ഒന്നൂടെ വായിച്ച് , അക്കാദമിയുടെ തലപ്പത്ത് വാഴുന്ന മലബാര്‍ വിംങ്ങിനെ ഒന്നായി തട്ടാന്‍ യുദ്ധ തന്ത്രങ്ങള്‍ മെനയും..തിരുവന്തപുരം കൊച്ചി ഭാഗത്തു നിന്നും ചില്ല്വാനും ചില ബ്ലോഗര്‍മാര്‍ ചെഗുവേരക്ക് രഹസ്യപിന്തുണ നല്‍കിയിട്ടുണ്ട്.
പെണ്‍ പറ്റങ്ങള്‍ ഭൂലോകത്ത് വിളയാടും കാലം ചെഗുവേര സ്വപ്നം കാണുന്നു.
അപ്പോള്‍ മുറ്റത്ത് ഒരു മൈന അല്ല ഒരായിരം പക്ഷികള്‍ ചിറകടിക്കും..

Saturday, July 19, 2008

ചെന്നായിക്കളുടെ കേരളം

ഒരു പാവം മാഷെ യൂത്ത് ലീഗ് ചെന്നായി കൂട്ടങ്ങള്‍ ചവിട്ടി കൊന്നു...തിന്നു മദിച്ച് പടച്ചോന്റെ മുമ്പില്‍ അഞ്ചു നേരം കുമ്പിടുന്ന ഈ ചെറ്റകള്‍ക്ക് പരലോകത്ത് മോക്ഷം കിട്ടുമായിരിക്കും..ഐസ്ക്രീം പാര്‍ലറില്‍ കയറി തുളച്ചുകയറ്റിയവന്റെ സാമാനം ചെത്താതെ പാവം ന്യൂസ് റിപ്പോര്‍ട്ടര്‍ നരന്തുപോലുള്ള ദീപയെ മര്‍ദ്ദിച്ചു കൊല്ലാനാണ് ഈ പടച്ചോനെ പേടിക്കാര്‍ കരിപ്പൂര്‍ വിമാന താവളത്തില്‍ കയ്യൂക്ക് കാട്ടിയത്.
ഈ ആമാശയ വര്‍ഗ്ഗീയ വാദികളുടെ കറുത്ത മനസ്സില്‍ ഒരു കീറ് വെളിച്ചം പകര്‍ന്നു നല്‍കാന്‍ പ്രബുദ്ധകേരളത്തില്‍ ആരുമില്ലേ?
കുരിശ്ശില്‍ പീഡനം ഏറ്റുവാങ്ങി മരിച്ച യേശുവിന്റെ പിന്മുറക്കാര്‍ മണിമാളിക കൊട്ടാരങ്ങളില്‍ വീഞ്ഞും സുഭിക്ഷ ഭക്ഷണങ്ങളുമായി സുഖലോലുപരായി വാഴുന്നു..ഇടയ ലേഖനങ്ങള്‍ വഴിയാണു ഇവര്‍ സമരാഭാസത്തെ പ്രോത്സാഹിപ്പിക്കുന്നത്..
സര്‍ക്കാ‍ര്‍ പള്ളിക്കൂടങ്ങള്‍ ഒരുപാട് പൂട്ടി. ബാക്കി നില്‍ക്കുന്നിടത്തേക്കു കൂടി കുട്ടികള്‍ ചെല്ലാതാകുമ്പോള്‍ ഡിവിഷന്‍ കൊഴിയും.., സ്കൂള്‍ പൂട്ടും..അണ്‍ എയിഡഡ് വ്യവസായം പോഷാകുകയും ചെയ്യും.. അണ്‍ എയിഡഡ് മേഖലയില്‍ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കുമെന്നാണു വിദ്യാഭ്യാസ കച്ചവടത്തിന്റെ മുഖ്യ പങ്കുപേറുന്ന മതക്കൂറ്റന്മാരുടെ ഹിഡണ്‍ അജണ്ട.

“കമ്യൂണിസ്റ്റ് ആശയങ്ങളും ഇടതുപക്ഷ നിലപാടുകളും പ്രചരിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും തെരുവില്‍ പരാചയപ്പെട്ട ഇടതുപക്ഷം സ്കൂള്‍ പാഠത്തിലൂടെ വരികള്‍ക്കിടയിലൂടെ ആശയ പ്രചരണം നടത്തി ആത്മസംത്രുപ്തി അടയുകയാണെന്നും.. വിഷയം ഒന്നും ക്ലച്ച് പിടിക്കാതിരുന്ന പ്രതിപക്ഷം ഒരു പേട്ടുതേങ്ങ കിട്ടിയപ്പോള്‍ അതുമായി സമരാഭാസത്തിനിറങ്ങിയിരിക്കുകയാണെന്നും” സിവിക് ചന്ദ്രന്‍ നിരീക്ഷിച്ചത് ഇന്നു മനോരമ ചാനല്‍ ചറ്ച്ചയില്‍ കേട്ടു.

വോട്ടിനു വേണ്ടി ഇടതുപക്ഷം മതസംഘടനകളുമായി നടത്തിയ, നടത്തി വരുന്ന അഡ്ജസ്റ്റുമെന്റുകള്‍ ഇടതുനിലപാട് നെഞ്ചില്‍ പേറിയ അനേകരെ വേദനിപ്പിച്ചിട്ടുണ്ട്.
താല്‍കാലിക സഹായത്തിന്റെ,രണ്ടു വോട്ടു നല്‍കിയതിന്റെ പേരില്‍ ചില മതക്കാര്‍ ഇന്നു ഇടതു ഭറണാധികാരികളോട് വില പേശുകയാണ്.
ഇടതു മുഖം അണിഞ്ഞു വലതു ബൂര്‍ഷാ ശൈലിയില്‍ ജീവിച്ചു മദിക്കുന്ന മന്ത്രി ബേബിച്ചായന്‍ അടക്കമുള്ള ഇടതുമേലാളര്‍ക്ക് ഇടക്കു തികട്ടി വരുന്ന പഴയ ഇടത് നിലപാടുകളുടെ ഓക്കാനത്തിലും ചര്‍ദ്ദിയിലുമാണ് ചില വിദ്യഭ്യാസ പരിഷ്കാരങ്ങളൊക്കെ അലോചിച്ചുപോകുന്നത്. രണ്ടാം മുണ്ടശ്ശേരി ചുളുവില്‍ ആവാന്‍ പറ്റില്ലെന്ന് പല പരിഷ്കാര അനുഭവം കൊണ്ടും ബേബിക്കിപ്പോ മനസ്സിലായി...
പത്താം ക്ലാസ്സ് വിജയം കൂട്ടിയതിനെതിരെ ഒരു സമരവും ഉണ്ടായില്ല. നാലക്ഷര വിവരമില്ലാതെ ജയിച്ചു കയറിയ തിരുമണ്ടന്മാരുടെ കൂട്ടത്തില്‍ കെ.എസ്.യു, എം.എസ്.എഫ് കാരനും യൂത്ത് ലീഗ്, ലീഗ്, യൂത്ത് കോണ്‍, വലിയകോണ്‍ മക്കളൊക്കെ കാണുമല്ലോ..
പാഠപുസ്തക സമരാഭാസം നില്‍ക്കാന്‍ ഒറ്റമൂലിയുണ്ട്. പുസ്തകം പിന്‍ വലിക്കുകയൊന്നും വേണ്ട. വിദ്യ യതേഷ്ടം കച്ചവടം നടത്താന്‍ കേരളത്തിലെ മൊത്ത,ചില്ലറ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് പച്ചക്കൊടി കാണിച്ചാല്‍ മതി. ഒരുതരത്തിലും സര്‍ക്കാ‍ര്‍ ഇടപെടുകയില്ലെന്നു അടിവരയിട്ടു പറയുകയും വേണം.എല്ലാം മാളത്തിലേക്കു വലിഞ്ഞോളും..

മുണ്ടശ്ശേരി മാഷിന്റെ കാലത്ത് ചില്ലറ പരിഷ്കാരങ്ങളൊക്കെ നടക്കും. ഇന്നതല്ല കാലം..സ്ച്കൂള്‍ കോളേജ് മാനേജ് മെന്റ് ഏമാന്മാരൊക്കെ ഇന്നു ബഡാ പാര്‍ട്ടികളാണ്...പണച്ചാക്കുകളാണ്. സി.പി.എം നെ വരെ മൊത്തമായി അവര്‍ വിലക്കു വാങ്ങും..പൊസ്തകം പിന്‍വലിപ്പിക്കുകയും ചെയ്യും.. നേരിട്ടു ചാക്കിലാക്കാന്‍ കഴിയാത്ത വിപ്ലവ ജീവികളെ മക്കള്‍,മരുമക്കള്‍, ബന്ഡുക്കള്‍ വഴി അനുനയിപ്പിക്കും.
കേരളത്തിന്റെ മതേതര മനസ്സു വേദനിക്കുകയും ചെയ്യും..അപ്പോള്‍ നാവില്‍ രക്തം ഇറ്റിച്ചു കൊണ്ട് തെരുവിലൂടെ ചെന്നായി കൂട്ടങ്ങള്‍ ആക്രോശിച്ചുപായും..
ചവിട്ടി കൊന്ന മാഷിന്റെ ദുരന്ത ഓര്‍മകള്‍ പേറി മരിക്കാതെ ജീവിക്കുന്നവരുടെ മനസ്സു ശാന്തമാവണമെങ്കില്‍ ആര്‍ജ്ജവത്തോടെ ചില തീരുമാനങ്ങള്‍ എടുക്കുവാന്‍ ഇന്നു കേരളം വാഴുന്ന ചുകപ്പന്മാര്‍ക്കു കഴിയുമോ?
എയിഡഡ് സ്കൂള്‍, കോളേജ് നിയമനങ്ങള്‍ പി.എസ്.സി ക്കു വിടണം..ധൈര്യമുണ്ടോ?
ജി.സുധാകരന്റെ വാചക കസര്‍ത്തു കൊണ്ടൊന്നും സര്‍ക്കാരിനു ചങ്കൂറ്റം ഉണ്ടാകില്ല.
മത ഭ്രാന്തന്മാരെ നിലക്കു നിര്‍ത്തി വിദ്യാഭ്യാസ മേഖല പരിഷ്ക്കരിച്ച് മുമ്പോട്ടുപോകാന്‍ കുണ്ടിയില്‍ തീട്ടമുള്ള ഭരണക്കാരുണ്ടോ കേരള നാട്ടില്‍?
ആണവ കരാറില്‍ അമേരിക്കയെ ഊമ്പാന്‍ വെറുത്ത സിദ്ദിഖി മുലായത്തെ വിട്ട് മായാവതി ക്യാമ്പിലെത്തി സംബന്ധം കൂടി. ഭരണ സുഖം കൈവിടുന്നതില്‍ താല്പര്യമില്ലാത്ത ലീഗ് അമേരിക്കയെ നക്കാന്‍ തയ്യാറാണ്. സിദ്ദിഖിയുടെ തീട്ടം തിന്നട്ടെ ലീഗര്‍..എന്നാലെങ്കിലും തലയില്‍ അല്പം വെട്ടം വീണോളും..
അല്ലെങ്കിലും ഹിന്ദു കള്ള സാമിമാര്‍ക്കെതിരെ പട നയിച്ച പോലെയും, സുധാകര മന്ത്രി നായന്മാര്‍ക്കെതിരെ അക്രോശിച്ച പോലെയും കാക്കാന്മാരെയും നസ്രാണിമാരെയും തൊട്ടുകളിക്കണ്ട. വിവരമറിയും..നസ്രാണിമാരെ വലച്ചാല്‍ അമേരിക്കയും ഇംഗ്ലണ്ടും ഇടപെട്ടൂന്ന് വരും..മറുവശത്ത് കാക്കക്കൂട്ടം ഇളകും..ചെന്നായിക്കള്‍ തെരുവിലും സ്കൂളിലും അഴിഞ്ഞാടും..
എല്ലാം രേഖപ്പെടുത്തുന്ന പടച്ചോന്‍ ചെന്നായിക്കള്‍ക്ക് തക്കതായ ശിക്ഷ നല്‍കിക്കോളും. അതു പരലോകത്തില്‍ നരകത്തിലെ വറചട്ടിയിലിട്ടാവാതെ, ശിക്ഷ ഇഹലോകത്തുവെച്ചു തന്നെ കൊടുത്തിരുന്നെങ്കില്‍...